വരണ്ടതും വിശാലവുമായ  മരുഭുവുകളും  മണൽകാടുകളും   താണ്ടി, വിശപ്പും ദാഹവും  സഹിച്ച് മുന്നിൽ കാണുന്ന പർവ്വതതുല്യമായ കുന്ന് കയറുന്നവന്  ഉള്ളിൽ ഒരു പ്രതീഷ ഉണ്ട്, എന്തെന്നാൽ  അതിന്റെ മറുപുറത്ത്  അതിവിശാലവും  പച്ചപ്പുകളാലും  സസ്യലതാതികളാലും  ജലസമ്യദ്ടിയിലും അനുഗ്രഹിക്കപ്പെട്ട  ഒരു ദൈവദത്തമായ ലോകം  ഉണ്ട്. അവിടെ അവനും അവന്റെ വരും തലമുറക്കും സന്തോഷമായ  ഒരു  നല്ല കാലം അതാണ് അവനെ ഈ പ്രതികൂലമായ  അവസ്ഥയിലും  മുന്നോട്ട് നയിക്കുന്നത്. എന്നാൽ  ആ സ്വപ്പ്ന സമ്യർദ്ദിയിൽ മയങ്ങി കുടിച്ചും കഴിച്ചും കുത്താടുന്ന  മദിക്കുന്ന, പൂർവ്വികർ  നേടികൊടുത്ത  എല്ലാ പുണ്യത്തെയും  മാർവാടിയുടെ മലംചരക്ക് കടയിൽ വിറ്റ് തുലക്കുന്നവൻ ഒരിക്കലും പ്രതീഷിക്കുന്നുല്ല നാളെ അവൻ ഭാവി തലമുറയിൽ നിറക്കുന്നത് വറുതിയുടെ  കൊടും കാലമാണ്  എന്ന്.എല്ലാവർക്കും അഭിവാദനങ്ങൾ . 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ